പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന സമ്മാനത്തിനായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന സമ്മാനത്തിനായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.
2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക്
മുഖേന അപേക്ഷ നൽകാം.
ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അപേക്ഷിക്കണം. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.
പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ( OBC ) ഉദ്യോഗാർത്ഥി
ഒരു വർഷത്തേക്ക് പരമാവധി 25,000 മുതൽ 30,000 രൂപ വരെ ലഭിക്കും
അവസാന തീയതി 30.09.2021
സ്ഥാപനങ്ങളുടെ നിലവാരം തൃപ്തികരമല്ല എന്ന് വകുപ്പിന് ബോധ്യപ്പെടുന്ന പക്ഷം , അത്തരം സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികളുടെ അപേക്ഷകൾ നിരസിക്കുന്നതാണ് അപേക്ഷകൾ
www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ് . അവസാന തീയതി - 30.09.2021 മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും
1. അപേക്ഷകൻ / അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ ( ഒ.ബി.സി. ലിസ്റ്റ് ) ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം .
2. അപേക്ഷകർ കേരളീയരായിരിക്കണം .
3. കുടുംബ വാർഷിക വരുമാന പരിധി
. മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് , ബാങ്കിങ് സർവ്വീസ് 2 ലക്ഷം രൂപ
സിവിൽ സർവ്വീസ് 45 ലക്ഷം രൂപ | GATE / MAT , UGC - NET / JRF 25 ലക്ഷം രൂപ 4
4. പ്രശസ്തിയും സേവനപാരമ്പര്യവും ഉള്ള സ്ഥാപനത്തിൽ നിലവിൽ പരിശീലനം നടത്തുന്നവരായിരിക്കണം .
5. Sunday / Holiday / Evening Batch / Short tem batch ( 6 മാസത്തിൽ കുറഞ്ഞ കോഴ് ദൈർഘ്യം ) എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല . ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
7. അപേക്ഷിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല . അപേക്ഷകരുടെ എണ്ണം , നിശ്ചയിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലായാൽ യോഗ്യതാ പരീക്ഷയിലെ ഉയർന്ന മാർക്കും , മാർക്ക് തുല്യമായാൽ കുറഞ്ഞ കുടുംബ വാർഷിക വരുമാനവും അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ് .
8. വിധവകളുടെ മക്കൾ , മാതാപിതാക്കൾ നഷ്ടപ്പെട്ടവർ , മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 10 % അധികരിക്കാത്ത തരത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ് .
9 , ഇ - ഗ്രാന്റ്സ് 3.0 മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ .
10. അപേക്ഷയിൽ സ്വന്തം ഇ - മെയിൽ വിലാസവും , മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് .
11. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ - ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും , സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം . വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും .
12. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല . 13. ഒരാൾക്ക് ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ . ഒരു തവണ ആനുകൂല്യം ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് ആനുകൂല്യം അനുവദിക്കുന്നതല്ല .
14. ന്യൂനപക്ഷ ക്ഷേമ വകുപ്പ് , കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ / ഏജൻസികളിൽ നിന്നോ , കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിൽ നിന്നോ സൌജന്യ പരിശീലനം / ധനസഹായം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതില്ല .
15. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ് . അല്ലാത്ത പക്ഷം ( ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ് രക്ഷിതാവിന്റെയോ , മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൊണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . രേഖപ്പെടുത്തുന്ന അക്കൌണ്ട് ലെവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ് .
16.മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന്
അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം . നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല . കഴിഞ്ഞ വർഷത്തിനുള്ളിൽ ( 2018-19 , 2019-20 , 2020-21 ) ഹയർ സെക്കന്ററി പരീക്ഷ 80 ശതമാനമോ അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം .
17.സിവിൽ സർവ്വീസ് പരീക്ഷയുടെ പരിശീലനത്തിനുള്ള ധനസഹായം സർക്കാർ നിയന്ത്രണത്തിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിലും , സംസ്ഥാനത്തിനകത്തെ പ്രശസ്ത സ്ഥാപനങ്ങളിലും പ്രവേശനം നേടിയവർക്ക് മാത്രം അനുവദിക്കുന്നതാണ് . 18. ബാങ്കിങ് സർവ്വീസ് പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവർ കുറഞ്ഞത് 5 വർഷമെങ്കിലും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതും , രജിസ്ട്രേഷൻ ഉള്ളതും , പ്രതിവർഷം 50 പേരെയെങ്കിലും പരിശീലിപ്പിക്കുന്നതുമായ സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം .
19.ഓരോ മത്സര പരീക്ഷയ്ക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും , പ്രായപരിധിയും ഈ പദ്ധതിയ്ക്കും ബാധകമായിരിക്കും .
20. അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് മാർക്ക് ലിസ്റ്റോ / കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റോ ആണ് upload ചെയ്യേണ്ടത് . മറിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് അല്ല .
21. ജാതി , വരുമാനം . SSLC , olajoejou യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും , ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം omgiwlam Mark List / Consolidated Mark List argenl mum mamy @ oscanilec പകർപ്പുകൾ , നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം ( മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു ) . സ്ഥാപനത്തിൽ ഫീസ് അടച്ച ഒറിജിനൽ രസിത് ബാങ്ക് പാസ്സുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് ആധാർ / റേഷൻ കാർഡ് - ന്റെ പകർപ്പ് , വിധവകളുടെ മക്കൾ , മാതാപിതാക്കൾ നഷ്ടപ്പെട്ടവർ , മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ , ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം ഓൺലൈനിൽ upload ചെയ്യേണ്ടതാണ് .
അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട് . അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല . എന്നീവ ഈ പദ്ധതി സംബന്ധിച്ച എല്ലാ അറിയിപ്പുകളും വെജെറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .
പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എൻഹാൻസെന്റ് പ്രോഗ്രാം മത്സരപരീക്ഷാ പരിശീലന ധനസഹായം - ഇ ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ ഡാറ്റാ എൻട്രി നടത്തുന്നതിന് മുൻപായി അപേക്ഷകൻ ഇ - ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ജാതി സർട്ടിഫിക്കറ്റ് , വരുമാന സർട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കിയിരിക്കണം | 1 www.egrante.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ആധാർ നമ്പർ ഉപയോഗിച്ച് One Time Registration നടപടി ക്രമങ്ങൾ പൂർത്തിയാക്കുക . ( Opt Educational Scheme ) . മുൻവർഷങ്ങളിലെ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇ - ഗ്രാന്റ് സ് 3.0 പോർട്ടലിൽ One Time Registration നടത്തിയിട്ടുള്ളവർ നിലവിലുള്ള യൂസർ ഐഡി , പാസ് . വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതിയാവും . വീണ്ടും One Time Registration ന് ശ്രമിക്കേണ്ടതില്ല , പാസ് വേർഡ് മറന്നുവെങ്കിൽ Forgot Password ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ് .
അപേക്ഷകൻ കരുതേണ്ട രേഖകൾ വെബ്സൈറ്റിൽ Upload ചെയ്യുന്നതിനായി ചുവടെ ചേർക്കുന്ന രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുക
1)Passport Size Photo (Format - jpg, Size - less than 100kb)
2)Bank Passbook (Format – pdf, Size - less than 100kb)
3)SSLC & Certificates of other EducationalQualifications
4)consolidate Mark list
5)Caste Certificate Income Certificate Fee Receipt
6) Adhaar, Ration card
7)Certificate from Institution (Format attached with Notification - Annexure)
8)Proof for Special consideration (if any)
അപേക്ഷിക്കേണ്ട
. One Time Registration ശേഷം തുടർന്ന് വരുന്ന ലോഗിൻ പേജിൽ email id / aadhaar no & password ഉപയോഗിച്ച് Sign in ചെയ്യുക .
Profile Details മുഴുവനായും പൂരിപ്പിച്ച് നൽകുക .
1). Step 1 ൽ Present Address ൽ തുടർന്നുള്ള കത്തിടപാടുകൾ നടത്തുന്നതിനായുള്ള വിലാസം രേഖപ്പെടുത്തുക .
2) . Step 3 ൽ അപേക്ഷകന്റെ പേരിലുള്ള കേരളത്തിലെ ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത് .
3). Step 5 ൽ On - going Student എന്നത് Opt ചെയ്ത് Institution Location എന്നത് Inside Kerala തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിക്കുക .
ശേഷം Add Qualification എന്നത് സെലക്ട് ചെയ്ത് എസ്.എസ്.എൽ.സി തലം മുതലുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഓരോന്നായി ചേർക്കുക . ( ഒരെണ്ണം ചേർത്തതിന് ശേഷം അടുത്ത കോഴ്സിന് വീണ്ടും അതേ ഓപ്ഷൻ തന്നെ ഉപയോഗിക്കുക ) Qualifications ചേർത്തതിനു ശേഷം Apply for Scholarships - Post Matric എന്നത് സെലക്ട് ചെയ്യുക . . തുടർന്ന് EEP - Financial Assistance for Competitive Exams ( OBC ) എന്നത് തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക . ഇ - ഡിസ്ട്രിക്ട് പോർട്ടൽ മുഖേന കൈപ്പറ്റിയ ജാതി / വരുമാന സർട്ടിഫിക്കറ്റുകളുടെ നമ്പർ , സെക്യൂരിറ്റി കോഡ് എന്നിവ എന്റർ ചെയ്ത് Validate ചെയ്യുക .
4). തുടർന്നുള്ള പേജുകൾ പൂർണ്ണമായും പൂരിപ്പിച്ച് നൽകക . .
5)ഡാറ്റാ എൻട്രി പൂർത്തിയാക്കിയ ശേഷം
Preview പരിശോധിച്ച് ഉറപ്പ് വരുത്തുക . ശേഷം Declaration വായിച്ചു മനസ്സിലാക്കി Confirm ചെയ്യുക .
6). തുടർന്ന് Submit Application ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക .
7)അപേക്ഷയുടെ പ്രിന്റ് ഔട്ട് , upload ചെയ്തരേഖകൾ തുടങ്ങിയവ വകുപ്പിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതില്ല .
8)അപേക്ഷയുടെ സ്റ്റാറ്റസ് Track Application മുഖാന്തരം പരിശോധിക്കാവുന്നതാണ് .
9)ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് egrantz3.0helpline2@gmail.com എന്ന വിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്
കേന്ദ്ര-സംസ്ഥാന സഹായ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക What's app
തിരുവനന്തപുരം : സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.അനിൽ . കിറ്റ് വിതരണം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല . എന്നാൽ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം നര യാൽ മതിയെന്ന് നിർദേശമുണ്ട് . ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു .
സ്കൂൾ നബംബർ ഒന്നിന് തന്നെ തുറക്കും സൻഹ ഫാത്തിമ യോടൊപ്പം വീഡിയോ കോൾ ഷെയർ ചെയ്ത വിദ്യാഭ്യാസമന്ത്രിയുടെ അറിയിപ്പ്
മന്ത്രിയുടെ പോസ്റ്റു വീഡിയോയും ഇങ്ങനെ
തൻഹ ഫാത്തിമയും വിദ്യാഭ്യാസമന്ത്രിയും വിഡിയോ കാൾ
"ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. "; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ചു ; സ്കൂൾ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം
വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. അത് ഫേസ്ബുക്ക് പേജിൽ ഞാൻ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വീഡിയോ കോൾ ചെയ്തു.
സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു.
കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
കുടുംബശ്രീ യുവതീ ഗ്രൂപ്പ് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു തെരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾക്ക് 10000 രൂപ വീതം സമ്മാനം സ്ത്രീശാക്തീകരണത്തിനും , സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അതിനെതിരെ പോരാടുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും അതുവഴി സാമൂഹിക - സാമ്പത്തിക വികസനത്തിനും ഉതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന ഒരു വേദി ഒരുക്കുക എന്നതാണ് യുവതീ ഗ്രൂപ്പുകളുടെ ലക്ഷ്യം , ഇതുമായി ചേരുന്ന ലോഗോയും പേരും വേണം അയച്ചു നൽകാൻ എൻട്രികൾ അയക്കേണ്ട വിലാസം എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 29 എക്സിക്യൂട്ടീവ് ഡയറക്ടർ , കുടുംബശ്രീ മിഷൻ , ടിഡ ബിൽഡിംങ് , മെഡിക്കൽ കോളേജ് പി.ഒ , 695011 , തിരുവനന്തപുരം എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റിൽ എൻട്രികൾ അയയ്ക്കാം . കവറിന്റെ പുറത്ത് " ലോഗോ / പേര് മത്സരം ' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
Follow us on floy www.kudumbahsree.org
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ഓരോ വിദ്യാർഥികൾക്കും ക്ലാസുകൾ ഒരു ദിവസം ക്ലാസ് ഒരു ദിവസം അവധി എന്നിങ്ങനെയായിരിക്കും വിക്ടേഴ്സ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടരും.
സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിക്കും.
സ്‌കൂളുകളുകളില്‍ സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ മുതല്‍ അണുവിമുക്തമായ ശുചിമുറികള്‍ വരെ ഒരുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാനുളള വാഹന ക്രമീകരണത്തില്‍ ചര്‍ച്ച തുടരുന്നു.
സ്‌കൂളുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് അധികൃതര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പഠിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. അദ്ധ്യപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.
കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. എല്ലാ ക്ലാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ലാസുകളും തുടങ്ങാനാണ് നീക്കം.
പക്ഷേ എത്രത്തോളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്ന വിലയിരുത്തല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായിട്ടില്ല. ചെറിയ ക്ലാസിലെ കുട്ടികള്‍ എത്തുന്നത് വലിയ വെല്ലുവിളിയാണ്. കോവിഡ് വ്യാപനത്തിന് സ്‌കൂള്‍ തുറക്കല്‍ വഴിവച്ചാല്‍ അത് ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്യും. സാമൂഹിക അകലത്തിന്റെ ഈ കാലത്ത് സ്‌കൂള്‍ തുറക്കല്‍ രോഗ വ്യാപനത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക അദ്ധ്യാപകര്‍ക്കും ഉണ്ട്.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കോവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. ഇത് വലിയ തരത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം വിവാദമായിരിക്കുകയാണ്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കല്‍ ചര്‍ച്ചക്ക് വന്നിരുന്നില്ല.വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രൈമറി ക്ലാസുകള്‍ ആദ്യം തുടങ്ങുന്നതിലും ആശങ്കയുണ്ട്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുന്‍പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പത്ത്. പന്ത്രണ്ട് ക്ലാസുകള്‍ ആദ്യം തുറക്കാനായിരുന്നു ആലോചന. എന്നാല്‍ ഇത് മാറ്റി ചെറിയ ക്ലാസുകളും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്ത് മുതലുള്ള കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തല്‍ സജീവമാണ്. സി.എഫ്.എല്‍.ടി.സി.കളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രൈമറി ക്ലാസുകളിലെയടക്കം വിദ്യാര്‍ത്ഥികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോയെന്നും ആശങ്കയുണ്ട്.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നാലും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ക്ലാസിലിരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. കോവിഡ് പശ്ചാത്തലത്തില്‍ പകുതിവീതം വിദ്യാര്‍ത്ഥികളെ മാത്രം ഒരേസമയം ക്ലാസുകളിലെത്തിക്കാനാണ് സാധ്യത. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് നടത്താനും ആലോചനയുണ്ട്. വിശദമാര്‍ഗരേഖ പുറത്തിറക്കിയശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ആരോഗ്യവകുപ്പുമായി ആലോചിച്ചാകും മാനദണ്ഡങ്ങള്‍
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്ബോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും.
മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...